
അസംസ്കൃത എണ്ണ ഇടപാടുകൾക്ക് ഡോളർ ഒഴിവാക്കാൻ സൗദി അറേബ്യ
അസംസ്കൃത എണ്ണ ഇടപാടുകൾക്ക് ഡോളർ ഒഴിവാക്കാൻ സൗദി അറേബ്യ. ഇതിന്റെ ഭാഗമായി 80 വർഷമായി അമേരിക്കയുമായി തുടർന്നു വന്ന പെട്രോ-ഡോളർ കരാർ സൗദി അവസാനിപ്പിച്ചു. ഈ കരാറിന്റെറെ അടിസ്ഥാനത്തിലാണ് സൗദി യു.എസ്. ഡോളറിൽ അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര ഇടപാടുകൾ നടത്തിയിരുന്നത്. ഇനിമുതൽ സൗദിക്ക് എണ്ണ ഇടപാടുകൾക്കാ യി മറ്റു കറൻസികൾ ഉപയോഗിക്കാമെന്നതാണ് ഇതുവഴിയുണ്ടാകുന്ന പ്രധാനമാറ്റം. എണ്ണയിടപാടുകൾക്ക് ചൈനീസ് റെൻമിൻ ബി, ഇന്ത്യൻ രൂപ, ജാപ്പനീസ് യെൻ, യൂറോ പോ ലുള്ള കറൻസികളിൽ ഇടപാടുകൾ നടത്താൻ സൗദിക്ക് ഇതുവഴി കഴിയും. അന്താരാഷ്ട്ര എണ്ണ ഇടപാടുകളിൽ ഡോളറിന് പ്രാമുഖ്യം ലഭ്യമാക്കിയ സുപ്രധാന കരാറുകളിലൊന്നായിരുന്ന സൗദിയുമായു ള്ള പെട്രോ-ഡോളര്‍ കരാർ. ഇതൊഴിവാ ക്കുന്നത് ഡോളറിന്റെ ആഗോള ആധിപ ത്യത്തിന് തിരിച്ചടിയാകുമെന്ന വില യിരുത്തലുകളുണ്ട്. സൗദിയുടെ നീക്കം ആഗോളതലത്തിൽ അന്താരാഷ്ട്ര വാണിജ്യ ഇടപാടുകൾക്ക് ഡോളറിനുപകരം മറ്റു കറൻസികൾ ഉപയോഗിക്കാൻ വിവിധ രാജ്യങ്ങൾ നടത്തിവരുന്ന ശ്രമത്തിന് പുതിയ ഊർജമാകും. വിവിധ കേന്ദ്രബാങ്കുകളും വാണിജ്യബാങ്കുകളും ചേർന്നു തയ്യാറാക്കും ആഗോള ഡിജിറ്റൽ കറൻസി പ്ലാറ്റ്ഫേ ‘എം ബ്രിജ്’ പദ്ധതിയിൽ സൗദിയു കുമെന്നതാണ് ഇതിന്റെ മറ്റൊരു ഡിസ്ട്രിബ്യൂട്ടഡ് ലെഡർ ടെക്നോജ്യാന്തര ഇടപാടുകളും വിദേശ വിനിമയങ്ങളും തത്സമയം നടത്തുന്നതിന് 2021-ൽ തുടങ്ങിയാതണിത്.