ധർമ്മശാല ഡിലൈറ്റ് ഹോട്ടൽ ഉടമ വിവേക് കോക്കാടൻ അന്തരിച്ചു
ധർമ്മശാല : ധർമ്മശാല ഡിലൈറ്റ് ഹോട്ടൽ ഉടമ വിവേക് കോക്കാടൻ അന്തരിച്ചു. വ്യാപാരി വ്യവസായി സമിതി ധർമ്മശാല യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. ധർമ്മശാലയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ
ധർമ്മശാല : ധർമ്മശാല ഡിലൈറ്റ് ഹോട്ടൽ ഉടമ വിവേക് കോക്കാടൻ അന്തരിച്ചു. വ്യാപാരി വ്യവസായി സമിതി ധർമ്മശാല യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. ധർമ്മശാലയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ
കണ്ണൂർ : കൂടാളി ഹൈസ്കൂൾ 1975- എസ്.എസ്.എൽ. സി. വിദ്യാർത്ഥികളുടെ കുടുംബ സംഗമം (സതീർത്ഥ്യം) എന്ന പേരിൽ ഏച്ചൂർ സി.ആർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കഥാകാരൻ എം.മുകുന്ദൻ
വയനാട് : വയനാടുകാർക്ക് പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിന് ഇറങ്ങിയ പ്രിയങ്കയെ വയനാട്ടുകാർ ഒട്ടും നിരാശപ്പെടുത്തിയില്ല. മികച്ച ഭൂരിപക്ഷത്തോടെ പ്രിയങ്ക കന്നിയങ്കത്തിൽ ജയിച്ചു. തുടക്കം
തൃശൂർ : ചേലക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മിന്നുന്ന ജയം. എൽ.ഡി.എഫ് സ്ഥാനാർഥിയായ യു.ആർ പ്രദീപ് 12201 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസാണ് രണ്ടാം
പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക്
വയനാട് : വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് രണ്ട് ലക്ഷം കടന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്‌പോള്‍ 232006 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണല്‍
ചേലക്കര : ചേലക്കര ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന് ലീഡ്. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകൾ മുതൽ തന്നെ യു ആർ പ്രദീപ്
വയനാട്ടിൽ പ്രിയങ്കാ തരംഗം. വ്യക്തമായ ആധിപത്യം കാഴ്ചവച്ച് വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടം. വോട്ടെണ്ണൽ പുരോഗമിക്കവേ പാലക്കാട് ത്രില്ലടിപ്പിച്ച് ലീഡ് നില മാറിമറിയുകയാണ്. ചേലക്കര
മഹാരാഷ്ട്രയില്‍ വോട്ടെണ്ണൽ ഇന്ന്. 288 സീറ്റുകളിലെ ജനവിധി ഇന്ന് അറിയാം. 65 ശതമാനം പോളിങ്ങാണ് ഇത്തവണ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 61.4% ആയിരുന്നു പോളിങ്
പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടു പോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകൾക്കും കർശന