പാലക്കാട് അട്ടപ്പാടിയിൽ സിപിഒ ഉൾപ്പെടെ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ച നിലയിൽ
പാലക്കാട് : പാലക്കാട് അട്ടപ്പാടിയിൽ സിപിഒ ഉൾപ്പെടെ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ച നിലയിൽ. മേലെ ഭൂതയാർ സ്വദേശികളായ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മുരുകൻ, കാക്കൻ എന്നിവരുടെ
പാലക്കാട് : പാലക്കാട് അട്ടപ്പാടിയിൽ സിപിഒ ഉൾപ്പെടെ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ച നിലയിൽ. മേലെ ഭൂതയാർ സ്വദേശികളായ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മുരുകൻ, കാക്കൻ എന്നിവരുടെ
കണ്ണൂർ : ജേകോം ജേസീസ് ചേംബർ ഓഫ് കോമ്മെർസ് ബിസിനസ്സ് സമ്മിറ്റ് കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് ഹാളിൽ വച്ച് നടന്നു. ചെയർമാൻ ശ്രീ ഷമീർ കെ
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽപ്പെട്ട അർജുനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കുടുംബം. സൈന്യത്തിൻ്റെ സഹായം ഉറപ്പാക്കണമെന്ന് കത്തിൽ കുടുംബം ആവശ്യപ്പെടുന്നു. തെരച്ചിൽ കാര്യക്ഷമമല്ലെന്നും പ്രതീക്ഷകൾ
പാലക്കാട് : ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ കുടുങ്ങി. കുടുങ്ങിയ രണ്ടു കുട്ടിളെയും രക്ഷപ്പെടുത്തി. ചിറ്റൂർ അഗ്നിരക്ഷാ സേന കുട്ടികളെ കരയ്‌ക്കെത്തിച്ചു. കുട്ടികൾ പുഴയ്ക്ക് നടുക്ക് കുടുങ്ങിയത്
ഏഴോം : ഏഴോം പ്രതിഭയുടെ നേതൃത്വത്തിൽ കുറുന്തോട്ടി കൃഷിക്ക് തുടക്കമായി. ഏഴോം വാട്ടർ ടാങ്കിന് സമീപം ഒരേക്കറ സ്ഥലത്താണ് കുറുന്തോട്ടി കൃഷി ചെയ്യുന്നത്. പദ്ധതിയുടെ നടീൽ ഉദ്ഘാടനം
കണ്ണൂർ : കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ച മൂന്നര വയസ്സ്കാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചതിനാൽ. കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധനക്കെത്തി. വെള്ളച്ചാട്ടം സന്ദർശിച്ച്
കോഴിക്കോട് : നിപ സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ്
ന്യൂഡൽഹി : നീറ്റ് യുജി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി നിർദേശപ്രകാരമാണ് ദേശീയ പരീക്ഷാ ഏജൻസിയുടെ നടപടി.
കണ്ണൂർ : മാതമംഗലം പെരുവാമ്പ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം ശനിയാഴ്ച്ച രാവിലെ നടത്തിയ തെരച്ചിലിൽ അഗ്നിശമന സേന കണ്ടെത്തി.പെരു വാമ്പയിലെ കോടൂർ മാധവിയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.